വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 രാജാക്കന്മാർ 3
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

1 രാജാക്കന്മാർ ഉള്ളടക്കം

      • ശലോമോൻ ഫറവോന്റെ മകളെ വിവാഹം കഴിക്കുന്നു (1-3)

      • യഹോവ ശലോമോനു സ്വപ്‌നത്തിൽ പ്രത്യക്ഷനാകുന്നു (4-15)

        • ശലോമോൻ ജ്ഞാനത്തിനായി അപേക്ഷിക്കുന്നു (7-9)

      • ശലോമോൻ രണ്ട്‌ അമ്മമാരുടെ പ്രശ്‌നം പരിഹരിക്കുന്നു (16-28)

1 രാജാക്കന്മാർ 3:1

ഒത്തുവാക്യങ്ങള്‍

  • +ആവ 7:3, 4; 1രാജ 7:8; 9:24; 11:1; നെഹ 13:25-27
  • +2ശമു 5:7; 1ദിന 11:7
  • +1രാജ 7:1; 8:17-19; 9:15

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/15/2011, പേ. 10

1 രാജാക്കന്മാർ 3:2

ഒത്തുവാക്യങ്ങള്‍

  • +ആവ 12:5, 6; 1രാജ 5:3; 1ദിന 28:6
  • +2ദിന 33:17

1 രാജാക്കന്മാർ 3:3

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “ഉയർന്ന സ്ഥലങ്ങളിൽ.”

  • *

    അഥവാ “പുക ഉയരുംവിധം ദഹിപ്പിക്കുകയും.”

ഒത്തുവാക്യങ്ങള്‍

  • +1ശമു 7:9; 10:8; 1ദിന 21:26

1 രാജാക്കന്മാർ 3:4

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “ഉയർന്ന സ്ഥലങ്ങളിൽ.”

  • *

    അക്ഷ. “ഏറ്റവും വലിയതായിരുന്നു.”

ഒത്തുവാക്യങ്ങള്‍

  • +1ദിന 16:39, 40; 21:29
  • +2ദിന 1:3-6

1 രാജാക്കന്മാർ 3:5

ഒത്തുവാക്യങ്ങള്‍

  • +2ദിന 1:7-10

1 രാജാക്കന്മാർ 3:6

ഒത്തുവാക്യങ്ങള്‍

  • +1രാജ 2:1, 4

1 രാജാക്കന്മാർ 3:7

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “പോകാനും വരാനും അറിയാത്ത.”

ഒത്തുവാക്യങ്ങള്‍

  • +1ദിന 29:1; യിര 1:6

1 രാജാക്കന്മാർ 3:8

ഒത്തുവാക്യങ്ങള്‍

  • +പുറ 19:5, 6

1 രാജാക്കന്മാർ 3:9

അടിക്കുറിപ്പുകള്‍

  • *

    മറ്റൊരു സാധ്യത “കുഴപ്പംപിടിച്ച ജനത്തിന്‌.” അക്ഷ. “ഭാരമുള്ള ജനത്തിന്‌.”

ഒത്തുവാക്യങ്ങള്‍

  • +എബ്ര 5:14
  • +സങ്ക 72:1; 119:34

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    6/15/2007, പേ. 27

    7/15/1998, പേ. 29-31

1 രാജാക്കന്മാർ 3:10

ഒത്തുവാക്യങ്ങള്‍

  • +സുഭ 15:8

1 രാജാക്കന്മാർ 3:11

ഒത്തുവാക്യങ്ങള്‍

  • +1ദിന 22:12; 29:19; 2ദിന 1:11, 12; സുഭ 16:16

1 രാജാക്കന്മാർ 3:12

ഒത്തുവാക്യങ്ങള്‍

  • +1രാജ 4:29; സുഭ 2:3-5; സഭ 1:16; യാക്ക 1:5; 1യോഹ 5:14
  • +മത്ത 12:42

1 രാജാക്കന്മാർ 3:13

ഒത്തുവാക്യങ്ങള്‍

  • +1രാജ 4:21; സങ്ക 84:11; സഭ 7:11; മത്ത 6:33; എഫ 3:20
  • +1രാജ 10:23

1 രാജാക്കന്മാർ 3:14

ഒത്തുവാക്യങ്ങള്‍

  • +1രാജ 15:5
  • +സങ്ക 21:4; 91:14, 16; സുഭ 3:13, 16

1 രാജാക്കന്മാർ 3:15

ഒത്തുവാക്യങ്ങള്‍

  • +ലേവ 7:11

1 രാജാക്കന്മാർ 3:20

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “മാർവിടത്തിലും.”

1 രാജാക്കന്മാർ 3:28

ഒത്തുവാക്യങ്ങള്‍

  • +1രാജ 3:9, 10
  • +1ദിന 29:23-25; സങ്ക 72:5

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

1 രാജാ. 3:1ആവ 7:3, 4; 1രാജ 7:8; 9:24; 11:1; നെഹ 13:25-27
1 രാജാ. 3:12ശമു 5:7; 1ദിന 11:7
1 രാജാ. 3:11രാജ 7:1; 8:17-19; 9:15
1 രാജാ. 3:2ആവ 12:5, 6; 1രാജ 5:3; 1ദിന 28:6
1 രാജാ. 3:22ദിന 33:17
1 രാജാ. 3:31ശമു 7:9; 10:8; 1ദിന 21:26
1 രാജാ. 3:41ദിന 16:39, 40; 21:29
1 രാജാ. 3:42ദിന 1:3-6
1 രാജാ. 3:52ദിന 1:7-10
1 രാജാ. 3:61രാജ 2:1, 4
1 രാജാ. 3:71ദിന 29:1; യിര 1:6
1 രാജാ. 3:8പുറ 19:5, 6
1 രാജാ. 3:9എബ്ര 5:14
1 രാജാ. 3:9സങ്ക 72:1; 119:34
1 രാജാ. 3:10സുഭ 15:8
1 രാജാ. 3:111ദിന 22:12; 29:19; 2ദിന 1:11, 12; സുഭ 16:16
1 രാജാ. 3:121രാജ 4:29; സുഭ 2:3-5; സഭ 1:16; യാക്ക 1:5; 1യോഹ 5:14
1 രാജാ. 3:12മത്ത 12:42
1 രാജാ. 3:131രാജ 4:21; സങ്ക 84:11; സഭ 7:11; മത്ത 6:33; എഫ 3:20
1 രാജാ. 3:131രാജ 10:23
1 രാജാ. 3:141രാജ 15:5
1 രാജാ. 3:14സങ്ക 21:4; 91:14, 16; സുഭ 3:13, 16
1 രാജാ. 3:15ലേവ 7:11
1 രാജാ. 3:281രാജ 3:9, 10
1 രാജാ. 3:281ദിന 29:23-25; സങ്ക 72:5
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
  • 27
  • 28
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
1 രാജാക്കന്മാർ 3:1-28

രാജാക്കന്മാർ ഒന്നാം ഭാഗം

3 ശലോമോൻ ഈജിപ്‌തിലെ രാജാവായ ഫറവോനുമായി വിവാഹബന്ധം സ്ഥാപിച്ചു; ഫറവോന്റെ മകളെ വിവാഹം കഴിച്ച്‌+ ദാവീദിന്റെ നഗരത്തിലേക്കു+ കൊണ്ടുവന്നു. കൊട്ടാരവും യഹോവയുടെ ഭവനവും യരുശലേമിനു ചുറ്റുമുള്ള മതിലും പണിതുതീരുന്നതുവരെ+ ശലോമോൻ ഫറവോന്റെ മകളെ അവിടെ താമസിപ്പിച്ചു. 2 എന്നാൽ യഹോവയുടെ നാമത്തിനുവേണ്ടി ഒരു ഭവനം നിർമിച്ചിട്ടില്ലായിരുന്നതിനാൽ+ ജനം അപ്പോഴും ആരാധനയ്‌ക്കുള്ള ഉയർന്ന സ്ഥലങ്ങളിലാണു+ ബലി അർപ്പിച്ചിരുന്നത്‌. 3 ശലോമോൻ തുടർന്നും യഹോവയെ സ്‌നേഹിച്ചു. ആരാധനാസ്ഥലങ്ങളിൽ* ബലി അർപ്പിക്കുകയും യാഗവസ്‌തുക്കൾ ദഹിപ്പിക്കുകയും* ചെയ്‌തത്‌+ ഒഴികെ എല്ലാ കാര്യങ്ങളിലും അപ്പനായ ദാവീദിന്റെ നിയമങ്ങൾ അനുസരിച്ച്‌ നടന്നു.

4 ഒരിക്കൽ രാജാവ്‌ ബലി അർപ്പിക്കാൻ ഗിബെയോനിലേക്കു ചെന്നു; ആരാധനാസ്ഥലങ്ങളിൽ*+ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു* അത്‌. ശലോമോൻ അവിടെ യാഗപീഠത്തിൽ 1,000 ദഹനബലികൾ അർപ്പിച്ചു.+ 5 ഗിബെയോനിൽവെച്ച്‌ രാത്രി ഒരു സ്വപ്‌നത്തിൽ യഹോവ ശലോമോനു പ്രത്യക്ഷനായി. ദൈവം ശലോമോനോട്‌, “നിനക്ക്‌ എന്താണു വേണ്ടത്‌” എന്നു ചോദിച്ചു.+ 6 ശലോമോൻ പറഞ്ഞു: “എന്റെ അപ്പനായ ദാവീദ്‌ അങ്ങയുടെ മുമ്പാകെ വിശ്വസ്‌തതയോടും നീതിയോടും ഹൃദയശുദ്ധിയോടും കൂടെ നടന്നതിനാൽ അങ്ങ്‌ അങ്ങയുടെ ദാസനായ ദാവീദിനോട്‌ അചഞ്ചലമായ സ്‌നേഹം കാണിച്ചു. അപ്പന്റെ സിംഹാസനത്തിൽ ഇരിക്കാൻ ഒരു മകനെ നൽകിക്കൊണ്ട്‌+ ഇന്നും അങ്ങ്‌ ആ അചഞ്ചലസ്‌നേഹം കാണിക്കുന്നു. 7 എന്റെ ദൈവമായ യഹോവേ, ഇപ്പോൾ ഇതാ, എന്റെ അപ്പനായ ദാവീദിന്റെ സ്ഥാനത്ത്‌ അങ്ങ്‌ അടിയനെ രാജാവാക്കിയിരിക്കുന്നു. ഞാൻ അനുഭവപരിചയമില്ലാത്ത* വെറുമൊരു ബാലനാണല്ലോ.+ 8 അങ്ങ്‌ തിരഞ്ഞെടുത്ത ജനത്തിനു+ മധ്യേ അടിയൻ നിൽക്കുന്നു. അവർ എണ്ണിക്കൂടാത്ത വിധം വലുപ്പമുള്ള ഒരു ജനമാണ്‌. 9 അതുകൊണ്ട്‌ ശരിയും തെറ്റും വിവേചിച്ചറിഞ്ഞ്‌+ അങ്ങയുടെ ജനത്തിനു ന്യായപാലനം ചെയ്യാൻ അനുസരണമുള്ള ഒരു ഹൃദയം+ അടിയനു തരേണമേ. അല്ലാതെ അങ്ങയുടെ ഈ മഹാജനത്തിനു* ന്യായപാലനം ചെയ്യാൻ ആർക്കു കഴിയും!”

10 ശലോമോന്റെ ഈ അപേക്ഷയിൽ യഹോവ പ്രസാദിച്ചു.+ 11 ദൈവം ശലോമോനോടു പറഞ്ഞു: “നീ ദീർഘായുസ്സോ സമ്പത്തോ ശത്രുസംഹാരമോ ആവശ്യപ്പെടാതെ നീതിന്യായപ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാനുള്ള വകതിരിവിനുവേണ്ടി+ അപേക്ഷിച്ചതുകൊണ്ട്‌ 12 നീ ചോദിച്ചതുപോലെ ജ്ഞാനവും വകതിരിവും ഉള്ളൊരു ഹൃദയം ഞാൻ നിനക്കു തരും.+ നിനക്കു സമനായ ഒരാൾ മുമ്പ്‌ ഉണ്ടായിട്ടില്ല; ഇനി ഉണ്ടാകുകയുമില്ല.+ 13 മാത്രമല്ല, നീ എന്നോട്‌ അപേക്ഷിക്കാതിരുന്ന സമ്പത്തും മഹത്ത്വവും കൂടെ+ ഞാൻ നിനക്കു തരും. നിന്റെ ആയുഷ്‌കാലത്ത്‌ ഒരിക്കലും മറ്റൊരു രാജാവും നിനക്കു തുല്യനാകില്ല.+ 14 നിന്റെ അപ്പനായ ദാവീദിനെപ്പോലെ+ എന്റെ ചട്ടങ്ങളും കല്‌പനകളും പാലിച്ചുകൊണ്ട്‌ നീ എന്റെ വഴികളിൽ നടന്നാൽ ഞാൻ നിനക്കു ദീർഘായുസ്സും തരും.”+

15 ഉണർന്നപ്പോൾ അതൊരു സ്വപ്‌നമായിരുന്നെന്നു ശലോമോനു മനസ്സിലായി. ശലോമോൻ യരുശലേമിൽ യഹോവയുടെ ഉടമ്പടിപ്പെട്ടകത്തിനു മുമ്പാകെ ചെന്ന്‌ അവിടെ ദഹനബലികളും സഹഭോജനയാഗങ്ങളും+ അർപ്പിച്ചു; ദാസന്മാർക്കെല്ലാം ഒരു വിരുന്നും നൽകി.

16 അക്കാലത്ത്‌ രണ്ടു വേശ്യകൾ രാജാവിന്റെ അടുത്ത്‌ ചെന്ന്‌ അദ്ദേഹത്തിന്റെ മുമ്പാകെ നിന്നു. 17 ഒന്നാമത്തേവൾ പറഞ്ഞു: “യജമാനനേ, ഞാനും ഇവളും ഒരു വീട്ടിലാണു താമസിക്കുന്നത്‌. ഇവൾ വീട്ടിലുള്ളപ്പോൾ ഞാൻ ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു. 18 മൂന്നാം ദിവസം ഇവളും ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു. ഞങ്ങൾ മാത്രമാണ്‌ ആ വീട്ടിലുണ്ടായിരുന്നത്‌; ഞങ്ങൾ രണ്ടുമല്ലാതെ മറ്റാരും അവിടെയുണ്ടായിരുന്നില്ല. 19 ഇവൾ രാത്രി കുഞ്ഞിന്റെ ദേഹത്ത്‌ കിടന്നതുകൊണ്ട്‌ ഇവളുടെ കുഞ്ഞു മരിച്ചുപോയി. 20 പക്ഷേ ഇവൾ പാതിരാത്രി എഴുന്നേറ്റ്‌, ഞാൻ ഉറങ്ങുമ്പോൾ എന്റെ കുഞ്ഞിനെ എടുത്ത്‌ ഇവളുടെ അരികത്തും* മരിച്ചുപോയ കുഞ്ഞിനെ എന്റെ അരികത്തും കിടത്തി. 21 രാവിലെ ഞാൻ കുഞ്ഞിനു മുല കൊടുക്കാൻ എഴുന്നേറ്റപ്പോൾ കുഞ്ഞു മരിച്ചുകിടക്കുന്നതു കണ്ടു! പിന്നെ ഞാൻ സൂക്ഷിച്ചുനോക്കിയപ്പോൾ അതു ഞാൻ പ്രസവിച്ച എന്റെ കുഞ്ഞല്ല എന്ന്‌ എനിക്കു മനസ്സിലായി.” 22 എന്നാൽ രണ്ടാമത്തേവൾ പറഞ്ഞു: “അല്ല, ജീവനുള്ളത്‌ എന്റെ കുഞ്ഞാണ്‌. നിന്റെ കുഞ്ഞാണു മരിച്ചുപോയത്‌!” പക്ഷേ ഒന്നാമത്തേവൾ, “അല്ല, മരിച്ചതു നിന്റെ കുഞ്ഞാണ്‌, ജീവനോടിരിക്കുന്നതാണ്‌ എന്റെ കുഞ്ഞ്‌” എന്നു പറഞ്ഞു. അങ്ങനെ പറഞ്ഞ്‌ അവർ രാജാവിന്റെ മുന്നിൽ തർക്കിച്ചുകൊണ്ടിരുന്നു.

23 ഒടുവിൽ രാജാവ്‌ പറഞ്ഞു: “‘ജീവനുള്ളത്‌ എന്റെ കുഞ്ഞാണ്‌, നിന്റെ കുഞ്ഞാണു മരിച്ചുപോയത്‌!’ എന്ന്‌ ഇവൾ പറയുന്നു. ‘അല്ല! മരിച്ചതു നിന്റെ കുഞ്ഞാണ്‌, ജീവനോടിരിക്കുന്നതാണ്‌ എന്റെ കുഞ്ഞ്‌’ എന്ന്‌ അവൾ പറയുന്നു.” 24 രാജാവ്‌ കല്‌പിച്ചു: “ഒരു വാൾ കൊണ്ടുവരൂ.” അങ്ങനെ അവർ ഒരു വാൾ കൊണ്ടുവന്നു. 25 രാജാവ്‌ പറഞ്ഞു: “ജീവനുള്ള കുഞ്ഞിനെ രണ്ടായി പിളർന്ന്‌ പാതി ഇവൾക്കും പാതി അവൾക്കും കൊടുക്കൂ.” 26 ഉടനെ ജീവനുള്ള കുഞ്ഞിന്റെ ശരിക്കുള്ള അമ്മ സ്വന്തം കുഞ്ഞിനോടുള്ള ആർദ്രസ്‌നേഹം കാരണം രാജാവിനോട്‌ ഇങ്ങനെ അപേക്ഷിച്ചു: “അരുത്‌ എന്റെ യജമാനനേ, കുഞ്ഞിനെ കൊല്ലരുതേ! കുഞ്ഞിനെ ഇവൾക്കു കൊടുത്തുകൊള്ളൂ.” എന്നാൽ മറ്റേ സ്‌ത്രീ പറഞ്ഞു: “കുഞ്ഞിനെ എനിക്കും വേണ്ടാ നിനക്കും വേണ്ടാ! അവർ അതിനെ രണ്ടായി പിളർക്കട്ടെ!” 27 അപ്പോൾ രാജാവ്‌ ഉത്തരവിട്ടു: “കുഞ്ഞിനെ കൊല്ലരുത്‌! അവനെ ഒന്നാമത്തേവൾക്കു കൊടുക്കുക! ഒന്നാമത്തേവളാണ്‌ അവന്റെ അമ്മ.”

28 രാജാവിന്റെ ഈ വിധിനിർണയത്തെക്കുറിച്ച്‌ ഇസ്രായേൽ ദേശം മുഴുവൻ അറിഞ്ഞു. നീതി നടപ്പാക്കാനുള്ള ദൈവികജ്ഞാനം+ രാജാവിലുണ്ടെന്നു കണ്ടപ്പോൾ അവർക്കു രാജാവിനോടു ഭയവും ആദരവും തോന്നി.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക