വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 32
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

പുറപ്പാട്‌ ഉള്ളടക്കം

      • സ്വർണക്കാളക്കുട്ടിയെ ആരാധിക്കുന്നു (1-35)

        • മോശ വിചിത്രമായ ഒരു പാട്ടു കേൾക്കുന്നു (17, 18)

        • മോശ കൽപ്പലകകൾ ഉടച്ചുകളയുന്നു (19)

        • യഹോവയോടു വിശ്വസ്‌തരായ ലേവ്യർ (26-29)

പുറപ്പാട്‌ 32:1

ഒത്തുവാക്യങ്ങള്‍

  • +പുറ 24:18; ആവ 9:9
  • +പ്രവൃ 7:40

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/15/2009, പേ. 11

പുറപ്പാട്‌ 32:2

ഒത്തുവാക്യങ്ങള്‍

  • +പുറ 12:35, 36

പുറപ്പാട്‌ 32:4

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ലോഹം വാർത്തുണ്ടാക്കിയ പ്രതിമ.”

ഒത്തുവാക്യങ്ങള്‍

  • +ആവ 9:16; യശ 46:6; പ്രവൃ 7:41
  • +പുറ 20:4; നെഹ 9:18; സങ്ക 106:19, 20

സൂചികകൾ

  • ഗവേഷണസഹായി

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 44

പുറപ്പാട്‌ 32:5

സൂചികകൾ

  • ഗവേഷണസഹായി

    ഉണരുക!,

    3/8/1987, പേ. 15

പുറപ്പാട്‌ 32:6

ഒത്തുവാക്യങ്ങള്‍

  • +1കൊ 10:7

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    3/1/1995, പേ. 15

പുറപ്പാട്‌ 32:7

ഒത്തുവാക്യങ്ങള്‍

  • +ആവ 4:15-18

സൂചികകൾ

  • ഗവേഷണസഹായി

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 44

പുറപ്പാട്‌ 32:8

ഒത്തുവാക്യങ്ങള്‍

  • +പുറ 18:20; 20:3

സൂചികകൾ

  • ഗവേഷണസഹായി

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 44

പുറപ്പാട്‌ 32:9

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “വഴങ്ങാത്ത കഴുത്തുള്ള.”

ഒത്തുവാക്യങ്ങള്‍

  • +പുറ 34:9; ആവ 9:6; പ്രവൃ 7:51

പുറപ്പാട്‌ 32:10

ഒത്തുവാക്യങ്ങള്‍

  • +സംഖ 14:12; ആവ 9:14

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    10/15/2010, പേ. 5-6

പുറപ്പാട്‌ 32:11

ഒത്തുവാക്യങ്ങള്‍

  • +സങ്ക 106:23
  • +ആവ 9:18, 19

പുറപ്പാട്‌ 32:12

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ഖേദം തോന്നേണമേ.”

ഒത്തുവാക്യങ്ങള്‍

  • +ആവ 9:28

പുറപ്പാട്‌ 32:13

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “വിത്തിനെ.”

  • *

    അക്ഷ. “വിത്ത്‌.”

ഒത്തുവാക്യങ്ങള്‍

  • +ഉൽ 22:15-17; 35:10, 11; എബ്ര 6:13, 14
  • +ഉൽ 13:14, 15; 26:3, 4

പുറപ്പാട്‌ 32:14

അടിക്കുറിപ്പുകള്‍

  • *

    അഥവാ “യഹോവയ്‌ക്കു ഖേദം തോന്നി.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 106:45

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    9/2018, പേ. 6

    വീക്ഷാഗോപുരം,

    10/15/2010, പേ. 5-6

പുറപ്പാട്‌ 32:15

ഒത്തുവാക്യങ്ങള്‍

  • +പുറ 40:20; ആവ 5:22
  • +ആവ 9:15

പുറപ്പാട്‌ 32:16

ഒത്തുവാക്യങ്ങള്‍

  • +പുറ 31:18; ആവ 9:10

പുറപ്പാട്‌ 32:19

ഒത്തുവാക്യങ്ങള്‍

  • +നെഹ 9:18; സങ്ക 106:19, 20; പ്രവൃ 7:41
  • +ആവ 9:16, 17

പുറപ്പാട്‌ 32:20

ഒത്തുവാക്യങ്ങള്‍

  • +ആവ 7:25
  • +ആവ 9:21

പുറപ്പാട്‌ 32:22

ഒത്തുവാക്യങ്ങള്‍

  • +പുറ 15:24; 16:2; 17:2; ആവ 9:7; 31:27

പുറപ്പാട്‌ 32:23

ഒത്തുവാക്യങ്ങള്‍

  • +പുറ 32:1; പ്രവൃ 7:40

പുറപ്പാട്‌ 32:26

ഒത്തുവാക്യങ്ങള്‍

  • +യോശ 24:15; 2രാജ 10:15

പുറപ്പാട്‌ 32:27

ഒത്തുവാക്യങ്ങള്‍

  • +സംഖ 25:5

പുറപ്പാട്‌ 32:29

ഒത്തുവാക്യങ്ങള്‍

  • +സംഖ 25:11; ആവ 13:6-9
  • +ആവ 33:8, 9

പുറപ്പാട്‌ 32:30

ഒത്തുവാക്യങ്ങള്‍

  • +സംഖ 16:47; 21:7; ആവ 9:18

പുറപ്പാട്‌ 32:31

ഒത്തുവാക്യങ്ങള്‍

  • +പുറ 20:23

പുറപ്പാട്‌ 32:32

ഒത്തുവാക്യങ്ങള്‍

  • +സംഖ 14:19
  • +ഫിലി 4:3; വെളി 3:5

സൂചികകൾ

  • ഗവേഷണസഹായി

    പഠനസഹായി—പരാമർശങ്ങൾ,

    10/2020, പേ. 1

പുറപ്പാട്‌ 32:33

സൂചികകൾ

  • ഗവേഷണസഹായി

    പഠനസഹായി—പരാമർശങ്ങൾ,

    10/2020, പേ. 1

പുറപ്പാട്‌ 32:34

ഒത്തുവാക്യങ്ങള്‍

  • +പുറ 23:20; 33:2

സൂചികകൾ

  • ഗവേഷണസഹായി

    ദാനീയേൽ പ്രവചനം, പേ. 204-205

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

പുറ. 32:1പുറ 24:18; ആവ 9:9
പുറ. 32:1പ്രവൃ 7:40
പുറ. 32:2പുറ 12:35, 36
പുറ. 32:4ആവ 9:16; യശ 46:6; പ്രവൃ 7:41
പുറ. 32:4പുറ 20:4; നെഹ 9:18; സങ്ക 106:19, 20
പുറ. 32:61കൊ 10:7
പുറ. 32:7ആവ 4:15-18
പുറ. 32:8പുറ 18:20; 20:3
പുറ. 32:9പുറ 34:9; ആവ 9:6; പ്രവൃ 7:51
പുറ. 32:10സംഖ 14:12; ആവ 9:14
പുറ. 32:11സങ്ക 106:23
പുറ. 32:11ആവ 9:18, 19
പുറ. 32:12ആവ 9:28
പുറ. 32:13ഉൽ 22:15-17; 35:10, 11; എബ്ര 6:13, 14
പുറ. 32:13ഉൽ 13:14, 15; 26:3, 4
പുറ. 32:14സങ്ക 106:45
പുറ. 32:15പുറ 40:20; ആവ 5:22
പുറ. 32:15ആവ 9:15
പുറ. 32:16പുറ 31:18; ആവ 9:10
പുറ. 32:19നെഹ 9:18; സങ്ക 106:19, 20; പ്രവൃ 7:41
പുറ. 32:19ആവ 9:16, 17
പുറ. 32:20ആവ 7:25
പുറ. 32:20ആവ 9:21
പുറ. 32:22പുറ 15:24; 16:2; 17:2; ആവ 9:7; 31:27
പുറ. 32:23പുറ 32:1; പ്രവൃ 7:40
പുറ. 32:26യോശ 24:15; 2രാജ 10:15
പുറ. 32:27സംഖ 25:5
പുറ. 32:29സംഖ 25:11; ആവ 13:6-9
പുറ. 32:29ആവ 33:8, 9
പുറ. 32:30സംഖ 16:47; 21:7; ആവ 9:18
പുറ. 32:31പുറ 20:23
പുറ. 32:32സംഖ 14:19
പുറ. 32:32ഫിലി 4:3; വെളി 3:5
പുറ. 32:34പുറ 23:20; 33:2
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
  • 27
  • 28
  • 29
  • 30
  • 31
  • 32
  • 33
  • 34
  • 35
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
പുറപ്പാട്‌ 32:1-35

പുറപ്പാട്‌

32 മോശ പർവതത്തിൽനിന്ന്‌ ഇറങ്ങിവരാൻ+ വളരെ വൈകുന്നെന്നു കണ്ടിട്ട്‌ ജനം അഹരോനു ചുറ്റും കൂടി. അവർ പറഞ്ഞു: “വന്ന്‌, ഞങ്ങളെ നയിക്കാൻ ഒരു ദൈവത്തെ ഉണ്ടാക്കിത്തരുക.+ ഈജിപ്‌ത്‌ ദേശത്തുനിന്ന്‌ ഞങ്ങളെ നയിച്ചുകൊണ്ടുവന്ന ആ മോശയ്‌ക്ക്‌ എന്തു പറ്റിയെന്ന്‌ ആർക്ക്‌ അറിയാം.” 2 അപ്പോൾ അഹരോൻ അവരോടു പറഞ്ഞു: “നിങ്ങളുടെ ഭാര്യമാരുടെയും മക്കളുടെയും കാതിലെ സ്വർണക്കമ്മലുകൾ+ ഊരിയെടുത്ത്‌ എന്റെ അടുത്ത്‌ കൊണ്ടുവരുക.” 3 അങ്ങനെ ജനമെല്ലാം അവരുടെ കാതിലെ സ്വർണക്കമ്മലുകൾ ഊരി അഹരോന്റെ അടുത്ത്‌ കൊണ്ടുവന്നു. 4 അഹരോൻ ആ സ്വർണംകൊണ്ട്‌ ഒരു കാളക്കുട്ടിയുടെ പ്രതിമ* കൊത്തുളി ഉപയോഗിച്ച്‌ രൂപപ്പെടുത്തി.+ അപ്പോൾ അവർ ഇങ്ങനെ പറഞ്ഞുതുടങ്ങി: “ഇസ്രായേലേ, ഇതാണു നിന്റെ ദൈവം, ഈജിപ്‌ത്‌ ദേശത്തുനിന്ന്‌ നിന്നെ നയിച്ചുകൊണ്ടുവന്ന ദൈവം.”+

5 ഇതു കണ്ടപ്പോൾ അഹരോൻ അതിനു മുന്നിൽ ഒരു യാഗപീഠം പണിതു. എന്നിട്ട്‌ ഇങ്ങനെ വിളിച്ചുപറഞ്ഞു: “നാളെ യഹോവയ്‌ക്ക്‌ ഒരു ഉത്സവമുണ്ട്‌.” 6 അതുകൊണ്ട്‌ അവർ പിറ്റേന്ന്‌ അതിരാവിലെ എഴുന്നേറ്റ്‌ ദഹനയാഗങ്ങളും സഹഭോജനബലികളും അർപ്പിച്ചു. പിന്നെ ജനം ഇരുന്ന്‌ തിന്നുകുടിച്ചു. എന്നിട്ട്‌ എഴുന്നേറ്റ്‌ ആഘോഷിക്കാൻ തുടങ്ങി.+

7 യഹോവ അപ്പോൾ മോശയോടു പറഞ്ഞു: “ഇറങ്ങിച്ചെല്ലൂ. ഈജിപ്‌ത്‌ ദേശത്തുനിന്ന്‌ നീ നയിച്ചുകൊണ്ടുവന്ന നിന്റെ ജനം വഷളായിപ്പോയി.+ 8 ഞാൻ അവരോടു കല്‌പിച്ച പാതയിൽനിന്ന്‌ അവർ എത്ര പെട്ടെന്നാണു മാറിപ്പോയത്‌!+ അവർ ഒരു കാളക്കുട്ടിയുടെ പ്രതിമ ഉണ്ടാക്കി, ‘ഇസ്രായേലേ, ഇതാണു നിന്റെ ദൈവം; ഈജിപ്‌ത്‌ ദേശത്തുനിന്ന്‌ നിന്നെ നയിച്ചുകൊണ്ടുവന്ന ദൈവം’ എന്നു പറഞ്ഞ്‌ അതിനു മുന്നിൽ കുമ്പിടുകയും അതിനു ബലികൾ അർപ്പിക്കുകയും ചെയ്യുന്നു.” 9 യഹോവ മോശയോട്‌ ഇങ്ങനെയും പറഞ്ഞു: “ഇവർ ദുശ്ശാഠ്യമുള്ള* ജനമാണെന്ന്‌+ എനിക്കു മനസ്സിലായി. 10 അതുകൊണ്ട്‌ എന്റെ കോപാഗ്നിയിൽ ഞാൻ ഇപ്പോൾ ഇവരെ തുടച്ചുനീക്കും. എന്നെ തടയരുത്‌! എന്നിട്ട്‌ നിന്നിൽനിന്ന്‌ ഞാൻ ഒരു മഹാജനതയെ ഉളവാക്കട്ടെ.”+

11 അപ്പോൾ മോശ തന്റെ ദൈവമായ യഹോവയോട്‌ അപേക്ഷിച്ചുപറഞ്ഞു:+ “യഹോവേ, മഹാശക്തിയാലും ബലമുള്ള കൈയാലും അങ്ങ്‌ ഈജിപ്‌ത്‌ ദേശത്തുനിന്ന്‌ അങ്ങയുടെ ജനത്തെ കൊണ്ടുവന്നിട്ട്‌ ഇപ്പോൾ എന്താണ്‌ അവരുടെ നേരെ അങ്ങയുടെ കോപം ജ്വലിക്കുന്നത്‌?+ 12 ‘ദുരുദ്ദേശ്യത്തോടെയാണ്‌ അവൻ അവരെ കൊണ്ടുപോയത്‌. അവരെ പർവതങ്ങളിൽവെച്ച്‌ കൊന്ന്‌ ഭൂമുഖത്തുനിന്ന്‌ തുടച്ചുനീക്കാനായിരുന്നു അവന്റെ പദ്ധതി’ എന്നു വെറുതേ എന്തിന്‌ ഈജിപ്‌തുകാരെക്കൊണ്ട്‌ പറയിക്കണം?+ അവരുടെ നേരെ അങ്ങയുടെ കോപം ജ്വലിക്കരുതേ! സ്വന്തം ജനത്തിന്മേൽ ഇങ്ങനെയൊരു ആപത്തു കൊണ്ടുവരാനുള്ള ആ തീരുമാനത്തെക്കുറിച്ച്‌ ഒന്നുകൂടി ആലോചിക്കേണമേ.* 13 അങ്ങയുടെ ദാസന്മാരായ അബ്രാഹാമിനെയും യിസ്‌ഹാക്കിനെയും ഇസ്രായേലിനെയും ഓർക്കേണമേ. അങ്ങയെക്കൊണ്ടുതന്നെ സത്യം ചെയ്‌ത്‌ അങ്ങ്‌ അവരോട്‌, ‘ഞാൻ നിങ്ങളുടെ സന്തതിയെ* ആകാശത്തിലെ നക്ഷത്രങ്ങൾപോലെ വർധിപ്പിക്കുകയും+ ഞാൻ കാണിച്ചുതന്ന ഈ ദേശം മുഴുവനും നിങ്ങളുടെ സന്തതി* സ്വന്തമാക്കാൻ അതു സ്ഥിരാവകാശമായി+ അവർക്കു കൊടുക്കുകയും ചെയ്യും’ എന്നു പറഞ്ഞതാണല്ലോ.”

14 ഇതു കേട്ടപ്പോൾ, തന്റെ ജനത്തിന്മേൽ വരുത്തുമെന്നു പറഞ്ഞ ആപത്തിനെക്കുറിച്ച്‌ യഹോവ വീണ്ടും ചിന്തിച്ചു.*+

15 മോശയോ തിരിഞ്ഞ്‌ ‘സാക്ഷ്യ’ത്തിന്റെ രണ്ടു പലകകളും+ കൈയിൽ പിടിച്ച്‌ പർവതത്തിൽനിന്ന്‌ ഇറങ്ങി.+ അവയുടെ മുന്നിലും പിന്നിലും ആയി ഇരുവശങ്ങളിലും എഴുത്തുണ്ടായിരുന്നു. 16 പലകകൾ ദൈവത്തിന്റെ പണിയും അവയിൽ കൊത്തിയതായി കണ്ടതു ദൈവത്തിന്റെ കൈയെഴുത്തും ആയിരുന്നു.+ 17 ജനത്തിന്റെ ആരവം കേട്ടുതുടങ്ങിയപ്പോൾ യോശുവ മോശയോട്‌, “പാളയത്തിൽ പോരാട്ടത്തിന്റെ ശബ്ദം” എന്നു പറഞ്ഞു. 18 പക്ഷേ മോശ പറഞ്ഞു:

“അത്‌ ഒരു വിജയഗീതമല്ല,

തോൽവിയെ ചൊല്ലിയുള്ള വിലാപഗീതവുമല്ല;

ഞാൻ കേൾക്കുന്നതു മറ്റൊരുതരം ഗാനാലാപനത്തിന്റെ ശബ്ദമാണ്‌.”

19 മോശ പാളയത്തിന്‌ അടുത്ത്‌ എത്തിയപ്പോൾ കാളക്കുട്ടിയെയും+ അവിടെ നൃത്തം ചെയ്യുന്നവരെയും കണ്ടു. മോശയ്‌ക്കു വല്ലാതെ ദേഷ്യം വന്നു. കൈകളിലുണ്ടായിരുന്ന പലകകൾ മോശ പർവതത്തിന്റെ അടിവാരത്തിൽ എറിഞ്ഞ്‌ ഉടച്ചുകളഞ്ഞു.+ 20 പിന്നെ മോശ അവർ ഉണ്ടാക്കിയ കാളക്കുട്ടിയെ എടുത്ത്‌ കത്തിച്ചു.+ എന്നിട്ട്‌, അത്‌ ഇടിച്ചുപൊടിച്ച്‌ വെള്ളത്തിൽ വിതറി+ ഇസ്രായേല്യരെ കുടിപ്പിച്ചു. 21 മോശ അഹരോനോട്‌, “നീ ഈ ജനത്തിന്മേൽ ഇത്ര വലിയൊരു പാപം വരുത്തിവെക്കാൻ അവർ നിന്നോട്‌ എന്താണു ചെയ്‌തത്‌” എന്നു ചോദിച്ചു. 22 അപ്പോൾ അഹരോൻ പറഞ്ഞു: “യജമാനനേ, ദേഷ്യപ്പെടരുതേ. ഈ ജനം തിന്മ ചെയ്യാൻ ചായ്‌വുള്ളവരാണെന്ന്‌+ അങ്ങയ്‌ക്കു നന്നായി അറിയാമല്ലോ. 23 അവർ എന്നോടു പറഞ്ഞു: ‘ഞങ്ങളെ നയിക്കാൻ ഒരു ദൈവത്തെ ഉണ്ടാക്കിത്തരുക. ഈജിപ്‌ത്‌ ദേശത്തുനിന്ന്‌ ഞങ്ങളെ നയിച്ചുകൊണ്ടുവന്ന ആ മോശയ്‌ക്ക്‌ എന്തു പറ്റിയെന്ന്‌ ആർക്ക്‌ അറിയാം.’+ 24 അപ്പോൾ ഞാൻ അവരോട്‌, ‘സ്വർണം കൈവശമുള്ളവർ അത്‌ ഊരിത്തരുക’ എന്നു പറഞ്ഞു. ഞാൻ അതു തീയിലിട്ടു; ഈ കാളക്കുട്ടി പുറത്ത്‌ വരുകയും ചെയ്‌തു.”

25 അഹരോൻ ജനത്തെ തോന്നിയവാസം കാണിക്കാൻ വിട്ടതുകൊണ്ട്‌ അവർ തന്നിഷ്ടപ്രകാരം നടന്ന്‌ എതിരാളികളുടെ മുമ്പാകെ നിന്ദിതരായിരിക്കുന്നെന്നു മോശ കണ്ടു. 26 പിന്നെ മോശ പാളയത്തിന്റെ കവാടത്തിൽ നിന്നുകൊണ്ട്‌ ഇങ്ങനെ പറഞ്ഞു: “ആരാണ്‌ യഹോവയുടെ പക്ഷത്തുള്ളത്‌? അവർ എന്റെ അടുത്ത്‌ വരട്ടെ!”+ അപ്പോൾ ലേവ്യരെല്ലാം മോശയ്‌ക്കു ചുറ്റും ഒന്നിച്ചുകൂടി. 27 മോശ അവരോടു പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ യഹോവ പറഞ്ഞിരിക്കുന്നത്‌ ഇതാണ്‌: ‘നിങ്ങൾ ഓരോരുത്തരും വാൾ അരയ്‌ക്കു കെട്ടി കവാടങ്ങൾതോറും പോയി പാളയത്തിൽ എല്ലായിടത്തുമുള്ള നിങ്ങളുടെ സഹോദരനെയും അയൽക്കാരനെയും ഉറ്റസ്‌നേഹിതനെയും കൊല്ലുക.’”+ 28 മോശ പറഞ്ഞതുപോലെ ലേവ്യർ ചെയ്‌തു. അങ്ങനെ ആ ദിവസം ഏകദേശം 3,000 പുരുഷന്മാർ കൊല്ലപ്പെട്ടു. 29 പിന്നെ മോശ പറഞ്ഞു: “ഇന്ന്‌ യഹോവയ്‌ക്കായി നിങ്ങളെത്തന്നെ വേർതിരിക്കുക. കാരണം നിങ്ങൾ ഓരോരുത്തരും, സ്വന്തം പുത്രനും സ്വന്തം സഹോദരനും എതിരെ ചെന്നിരിക്കുന്നു.+ ഇന്നു ദൈവം നിങ്ങൾക്ക്‌ ഒരു അനുഗ്രഹം തരും.”+

30 പിറ്റേന്നുതന്നെ മോശ ജനത്തോടു പറഞ്ഞു: “നിങ്ങൾ ഒരു മഹാപാപം ചെയ്‌തിരിക്കുന്നു. നിങ്ങളുടെ പാപത്തിനു പ്രായശ്ചിത്തം+ ചെയ്യാൻ എനിക്കാകുമോ എന്നു നോക്കാൻ ഞാൻ ഇപ്പോൾ യഹോവയുടെ അടുത്തേക്കു കയറിച്ചെല്ലട്ടെ.” 31 അങ്ങനെ മോശ യഹോവയുടെ അടുത്ത്‌ മടങ്ങിച്ചെന്ന്‌ ഇങ്ങനെ പറഞ്ഞു: “ഈ ജനം മഹാപാപം ചെയ്‌തിരിക്കുന്നു! അവർ സ്വർണംകൊണ്ട്‌ ഒരു ദൈവത്തെ ഉണ്ടാക്കി!+ 32 എന്നാൽ തിരുഹിതമെങ്കിൽ ഇപ്പോൾ അവരുടെ പാപം പൊറുക്കേണമേ.+ അല്ലാത്തപക്ഷം, അങ്ങ്‌ എഴുതിയ അങ്ങയുടെ പുസ്‌തകത്തിൽനിന്ന്‌ എന്റെ പേര്‌ ദയവായി മായ്‌ച്ചുകളഞ്ഞാലും.”+ 33 പക്ഷേ യഹോവ മോശയോടു പറഞ്ഞു: “ആരാണോ എനിക്ക്‌ എതിരെ പാപം ചെയ്‌തത്‌ അവന്റെ പേര്‌ എന്റെ പുസ്‌തകത്തിൽനിന്ന്‌ ഞാൻ മായ്‌ച്ചുകളയും. 34 ഇപ്പോൾ നീ പോയി ഞാൻ നിന്നോടു പറഞ്ഞ സ്ഥലത്തേക്കു ജനത്തെ നയിക്കുക. ഇതാ! എന്റെ ദൂതൻ നിനക്കു മുമ്പേ പോകുന്നു.+ ഞാൻ കണക്കു ചോദിക്കുന്ന ദിവസം അവരുടെ പാപം കാരണം ഞാൻ അവരെ ശിക്ഷിക്കും.” 35 ജനം കാളക്കുട്ടിയെ ഉണ്ടാക്കിയതു കാരണം—അതായത്‌ അഹരോൻ ഉണ്ടാക്കിയ കാളക്കുട്ടി നിമിത്തം—യഹോവ അവരെ കഷ്ടപ്പെടുത്തി.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക