വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 13
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

പുറപ്പാട്‌ ഉള്ളടക്കം

      • മൂത്ത ആൺമക്കളെല്ലാം യഹോവയ്‌ക്കുള്ളത്‌ (1, 2)

      • പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം (3-10)

      • മൂത്ത ആൺമക്കളെയും കടിഞ്ഞൂലുകളെയും ദൈവത്തിനു സമർപ്പിക്കണം (11-16)

      • ഇസ്രായേല്യരെ ചെങ്കടലിന്‌ അടുത്തേക്കു നയിക്കുന്നു (17-20)

      • മേഘസ്‌തംഭവും അഗ്നിസ്‌തംഭവും (21, 22)

പുറപ്പാട്‌ 13:2

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ഉഴിഞ്ഞുവെക്കുക.”

ഒത്തുവാക്യങ്ങള്‍

  • +സംഖ 3:13; 18:15; ആവ 15:19; ലൂക്ക 2:22, 23

സൂചികകൾ

  • ഗവേഷണസഹായി

    പഠനസഹായി—പരാമർശങ്ങൾ, 3/2021, പേ. 2

പുറപ്പാട്‌ 13:3

ഒത്തുവാക്യങ്ങള്‍

  • +പുറ 12:42; ആവ 16:3
  • +ആവ 4:34; നെഹ 9:10

പുറപ്പാട്‌ 13:4

അടിക്കുറിപ്പുകള്‍

  • *

    അനു. ബി15 കാണുക.

ഒത്തുവാക്യങ്ങള്‍

  • +ആവ 16:1

പുറപ്പാട്‌ 13:5

ഒത്തുവാക്യങ്ങള്‍

  • +ഉൽ 15:18; പുറ 6:5, 8
  • +പുറ 3:17; ആവ 8:7-9
  • +പുറ 3:8; 34:11

പുറപ്പാട്‌ 13:6

ഒത്തുവാക്യങ്ങള്‍

  • +പുറ 12:15; 34:18

പുറപ്പാട്‌ 13:7

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “അതിർത്തികൾക്കുള്ളിൽ.”

ഒത്തുവാക്യങ്ങള്‍

  • +പുറ 23:15
  • +ആവ 16:3

പുറപ്പാട്‌ 13:8

ഒത്തുവാക്യങ്ങള്‍

  • +പുറ 12:26, 27

പുറപ്പാട്‌ 13:9

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “കണ്ണുകൾക്കു മധ്യേ.”

  • *

    അഥവാ “ഓർമിപ്പിക്കലായും.”

ഒത്തുവാക്യങ്ങള്‍

  • +പുറ 12:14; ആവ 11:18

പുറപ്പാട്‌ 13:10

ഒത്തുവാക്യങ്ങള്‍

  • +പുറ 12:24, 25

പുറപ്പാട്‌ 13:11

ഒത്തുവാക്യങ്ങള്‍

  • +ഉൽ 15:18

പുറപ്പാട്‌ 13:12

ഒത്തുവാക്യങ്ങള്‍

  • +പുറ 22:29; 34:19, 20; ലേവ 27:26; സംഖ 3:13; ലൂക്ക 2:22, 23

പുറപ്പാട്‌ 13:13

ഒത്തുവാക്യങ്ങള്‍

  • +സംഖ 18:15

പുറപ്പാട്‌ 13:14

ഒത്തുവാക്യങ്ങള്‍

  • +ആവ 7:7, 8

പുറപ്പാട്‌ 13:15

ഒത്തുവാക്യങ്ങള്‍

  • +പുറ 5:2
  • +പുറ 12:29; സങ്ക 78:51

പുറപ്പാട്‌ 13:16

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “കണ്ണുകൾക്കു മധ്യേ.”

ഒത്തുവാക്യങ്ങള്‍

  • +ആവ 11:18

പുറപ്പാട്‌ 13:17

സൂചികകൾ

  • ഗവേഷണസഹായി

    പഠനസഹായി—പരാമർശങ്ങൾ, 8/2020, പേ. 1

പുറപ്പാട്‌ 13:18

ഒത്തുവാക്യങ്ങള്‍

  • +പുറ 14:2, 3; സംഖ 33:5

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    9/2018, പേ. 26

പുറപ്പാട്‌ 13:19

ഒത്തുവാക്യങ്ങള്‍

  • +ഉൽ 50:24, 25; യോശ 24:32; എബ്ര 11:22

പുറപ്പാട്‌ 13:21

ഒത്തുവാക്യങ്ങള്‍

  • +പുറ 14:19
  • +സംഖ 9:15; സങ്ക 78:14

പുറപ്പാട്‌ 13:22

ഒത്തുവാക്യങ്ങള്‍

  • +സങ്ക 105:39; 1കൊ 10:1

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

പുറ. 13:2സംഖ 3:13; 18:15; ആവ 15:19; ലൂക്ക 2:22, 23
പുറ. 13:3പുറ 12:42; ആവ 16:3
പുറ. 13:3ആവ 4:34; നെഹ 9:10
പുറ. 13:4ആവ 16:1
പുറ. 13:5ഉൽ 15:18; പുറ 6:5, 8
പുറ. 13:5പുറ 3:17; ആവ 8:7-9
പുറ. 13:5പുറ 3:8; 34:11
പുറ. 13:6പുറ 12:15; 34:18
പുറ. 13:7പുറ 23:15
പുറ. 13:7ആവ 16:3
പുറ. 13:8പുറ 12:26, 27
പുറ. 13:9പുറ 12:14; ആവ 11:18
പുറ. 13:10പുറ 12:24, 25
പുറ. 13:11ഉൽ 15:18
പുറ. 13:12പുറ 22:29; 34:19, 20; ലേവ 27:26; സംഖ 3:13; ലൂക്ക 2:22, 23
പുറ. 13:13സംഖ 18:15
പുറ. 13:14ആവ 7:7, 8
പുറ. 13:15പുറ 5:2
പുറ. 13:15പുറ 12:29; സങ്ക 78:51
പുറ. 13:16ആവ 11:18
പുറ. 13:18പുറ 14:2, 3; സംഖ 33:5
പുറ. 13:19ഉൽ 50:24, 25; യോശ 24:32; എബ്ര 11:22
പുറ. 13:21പുറ 14:19
പുറ. 13:21സംഖ 9:15; സങ്ക 78:14
പുറ. 13:22സങ്ക 105:39; 1കൊ 10:1
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
പുറപ്പാട്‌ 13:1-22

പുറപ്പാട്‌

13 യഹോവ മോശയോട്‌ ഇങ്ങനെയും പറഞ്ഞു: 2 “ഇസ്രായേല്യരുടെ ഇടയിലുള്ള മൂത്ത ആൺമക്കളെയെല്ലാം എനിക്കുവേണ്ടി വിശുദ്ധീകരിക്കുക.* മനുഷ്യനും മൃഗത്തിനും പിറക്കുന്ന ആദ്യത്തെ ആണെല്ലാം എനിക്കുള്ളതാണ്‌.”+

3 പിന്നെ മോശ ജനത്തോടു പറഞ്ഞു: “നിങ്ങൾ അടിമത്തത്തിന്റെ വീടായ ഈജിപ്‌തിൽനിന്ന്‌ പുറത്ത്‌ പോന്ന ഈ ദിവസം ഓർമിക്കണം.+ കാരണം ബലമുള്ള കൈകൊണ്ട്‌ യഹോവ നിങ്ങളെ അവിടെനിന്ന്‌ വിടുവിച്ച്‌ കൊണ്ടുപോന്നതാണല്ലോ.+ അതുകൊണ്ട്‌ പുളിപ്പിച്ചതൊന്നും തിന്നരുത്‌. 4 ആബീബ്‌* മാസത്തിലെ ഈ ദിവസമാണു നിങ്ങൾ ഈജിപ്‌ത്‌ വിട്ട്‌ പോരുന്നത്‌.+ 5 യഹോവ നിങ്ങൾക്കു തരുമെന്നു നിങ്ങളുടെ പൂർവികരോടു സത്യം ചെയ്‌ത ദേശമായ+ പാലും തേനും ഒഴുകുന്ന ഒരു ദേശത്തേക്ക്‌,+ കനാന്യരുടെയും ഹിത്യരുടെയും അമോര്യരുടെയും ഹിവ്യരുടെയും യബൂസ്യരുടെയും+ ദേശത്തേക്ക്‌, ദൈവം നിങ്ങളെ കൊണ്ടുചെന്നുകഴിഞ്ഞ്‌ ഇതേ മാസം നിങ്ങൾ ഇത്‌ ആചരിക്കണം. 6 ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം കഴിക്കണം.+ ഏഴാം ദിവസമോ യഹോവയ്‌ക്ക്‌ ഒരു ഉത്സവമുണ്ടായിരിക്കും. 7 പുളിപ്പില്ലാത്ത അപ്പമായിരിക്കണം ഏഴു ദിവസവും കഴിക്കേണ്ടത്‌.+ പുളിപ്പിച്ചതൊന്നും നിങ്ങളുടെ കൈവശം കാണരുത്‌.+ നിങ്ങളുടെ കൈവശം, നിങ്ങളുടെ പ്രദേശത്ത്‌* ഒരിടത്തും, പുളിച്ച മാവ്‌ അൽപ്പംപോലും കാണരുത്‌. 8 അന്നേ ദിവസം നീ നിന്റെ മകനോട്‌, ‘ഞാൻ ഇതു ചെയ്യുന്നത്‌ ഈജിപ്‌തിൽനിന്ന്‌ പോന്നപ്പോൾ യഹോവ എനിക്കുവേണ്ടി ചെയ്‌ത കാര്യങ്ങളുടെ ഓർമയ്‌ക്കാണ്‌’ എന്നു പറയണം.+ 9 യഹോവയുടെ നിയമം നിന്റെ വായിലുണ്ടായിരിക്കാൻ ഇതു നിന്റെ കൈമേൽ ഒരു അടയാളമായും നെറ്റിയിൽ* ഒരു സ്‌മാരകമായും* ഇരിക്കും.+ ബലമുള്ള കൈയാൽ യഹോവ നിന്നെ ഈജിപ്‌തിൽനിന്ന്‌ വിടുവിച്ച്‌ കൊണ്ടുവന്നല്ലോ. 10 ഈ നിയമത്തിനു ചേർച്ചയിൽ, ഇതിനായി നിശ്ചയിച്ചിട്ടുള്ള സമയത്ത്‌ വർഷംതോറും നീ ഇത്‌ ആചരിക്കണം.+

11 “യഹോവ നിനക്കു നൽകുമെന്നു നിന്നോടും നിന്റെ പൂർവികരോടും സത്യം ചെയ്‌ത കനാന്യരുടെ നാട്ടിലേക്കു ദൈവം നിന്നെ കൊണ്ടുവരുമ്പോൾ,+ 12 എല്ലാ മൂത്ത ആൺമക്കളെയും നീ സമ്പാദിക്കുന്ന മൃഗങ്ങളുടെ എല്ലാ ആൺകടിഞ്ഞൂലുകളെയും യഹോവയ്‌ക്കു സമർപ്പിക്കണം. ആണെല്ലാം യഹോവയ്‌ക്കുള്ളതാണ്‌.+ 13 കഴുതയുടെ ഓരോ കടിഞ്ഞൂലിനെയും ഒരു ആടിനെ പകരം കൊടുത്ത്‌ വീണ്ടെടുക്കണം. എന്നാൽ അതിനെ വീണ്ടെടുക്കുന്നില്ലെങ്കിൽ അതിന്റെ കഴുത്ത്‌ ഒടിക്കണം. നിന്റെ ആൺമക്കളിൽ മൂത്തവരെയെല്ലാം വീണ്ടെടുക്കണം.+

14 “നിന്റെ മകൻ പിൽക്കാലത്ത്‌, ‘ഇതിന്റെ അർഥം എന്താണ്‌’ എന്നു ചോദിച്ചാൽ നീ അവനോടു പറയണം: ‘അടിമത്തത്തിന്റെ വീടായ ഈജിപ്‌തിൽനിന്ന്‌ ബലമുള്ള കൈകൊണ്ട്‌ യഹോവ നമ്മളെ വിടുവിച്ച്‌ കൊണ്ടുവന്നു.+ 15 നമ്മളെ വിട്ടയയ്‌ക്കാൻ ഫറവോൻ ശാഠ്യപൂർവം വിസമ്മതിച്ചപ്പോൾ+ മനുഷ്യന്റെ ആദ്യജാതൻമുതൽ മൃഗത്തിന്റെ കടിഞ്ഞൂൽവരെ ഈജിപ്‌ത്‌ ദേശത്തെ എല്ലാ ആദ്യജാതന്മാരെയും യഹോവ സംഹരിച്ചു.+ അതുകൊണ്ടാണ്‌ നമ്മുടെ എല്ലാ ആൺകടിഞ്ഞൂലുകളെയും യഹോവയ്‌ക്കു ബലി അർപ്പിക്കുകയും നമ്മുടെ പുത്രന്മാരിൽ മൂത്തവരെയെല്ലാം വീണ്ടെടുക്കുകയും ചെയ്യുന്നത്‌.’ 16 ഇതു നിന്റെ കൈമേൽ ഒരു അടയാളമായും നിന്റെ നെറ്റിയിൽ* ഒരു പട്ടയായും ഇരിക്കണം.+ ബലമുള്ള കൈകൊണ്ട്‌ യഹോവ നമ്മളെ ഈജിപ്‌തിൽനിന്ന്‌ വിടുവിച്ച്‌ കൊണ്ടുവന്നല്ലോ.”

17 ഫറവോൻ ജനത്തെ വിട്ടപ്പോൾ, ഫെലിസ്‌ത്യരുടെ നാട്ടിലൂടെ ഒരു എളുപ്പവഴിയുണ്ടായിരുന്നിട്ടും ദൈവം അവരെ ആ വഴിക്കു നയിച്ചില്ല. കാരണം, “ഒരു യുദ്ധമുണ്ടായാൽ അതു കണ്ട്‌ ജനം മനസ്സുമാറ്റി ഈജിപ്‌തിലേക്കു തിരിച്ചുപോയേക്കാം” എന്നു ദൈവം പറഞ്ഞു. 18 അതുകൊണ്ട്‌ ജനം ചെങ്കടലിന്‌ അടുത്തുള്ള വിജനഭൂമിവഴി ചുറ്റിവളഞ്ഞ്‌ പോകാൻ ദൈവം ഇടയാക്കി.+ സൈനികഗണങ്ങളെപ്പോലെ ക്രമീകൃതമായിട്ടാണ്‌ ഇസ്രായേല്യർ ഈജിപ്‌ത്‌ ദേശം വിട്ട്‌ പോയത്‌. 19 മോശ യോസേഫിന്റെ അസ്ഥികളും കൊണ്ടുപോയി. കാരണം, “ദൈവം നിങ്ങളുടെ നേരെ ശ്രദ്ധ തിരിക്കാതിരിക്കില്ല; നിങ്ങൾ ഇവിടെനിന്ന്‌ പോകുമ്പോൾ എന്റെ അസ്ഥികളും കൊണ്ടുപോകണം” എന്നു പറഞ്ഞ്‌ യോസേഫ്‌ ഇസ്രായേൽമക്കളെക്കൊണ്ട്‌ സത്യം ചെയ്യിച്ചിരുന്നു.+ 20 അവർ സുക്കോത്തിൽനിന്ന്‌ പുറപ്പെട്ട്‌ വിജനഭൂമിയുടെ ഓരം ചേർന്ന്‌ ഏഥാമിൽ കൂടാരം അടിച്ചു.

21 അവർക്കു പകലും രാത്രിയും യാത്ര ചെയ്യാനായി വഴികാണിച്ചുകൊണ്ട്‌ പകൽ മേഘസ്‌തംഭത്തിലും,+ വെളിച്ചം നൽകിക്കൊണ്ട്‌ രാത്രി അഗ്നിസ്‌തംഭത്തിലും യഹോവ അവർക്കു മുമ്പേ പൊയ്‌ക്കൊണ്ടിരുന്നു.+ 22 പകൽ മേഘസ്‌തംഭവും രാത്രി അഗ്നിസ്‌തംഭവും ജനത്തിന്റെ മുന്നിൽനിന്ന്‌ മാറിയില്ല.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക