വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 40
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

പുറപ്പാട്‌ ഉള്ളടക്കം

      • വിശുദ്ധകൂടാരം സ്ഥാപിക്കുന്നു (1-33)

      • യഹോവയുടെ തേജസ്സു വിശുദ്ധകൂടാരത്തിൽ നിറയുന്നു (34-38)

പുറപ്പാട്‌ 40:2

ഒത്തുവാക്യങ്ങള്‍

  • +സംഖ 7:1

പുറപ്പാട്‌ 40:3

ഒത്തുവാക്യങ്ങള്‍

  • +പുറ 25:21
  • +സംഖ 4:5; എബ്ര 9:3

പുറപ്പാട്‌ 40:4

ഒത്തുവാക്യങ്ങള്‍

  • +പുറ 26:35
  • +പുറ 25:31; എബ്ര 9:2
  • +പുറ 25:37

പുറപ്പാട്‌ 40:5

അടിക്കുറിപ്പുകള്‍

  • *

    അഥവാ “തിരശ്ശീല.”

ഒത്തുവാക്യങ്ങള്‍

  • +പുറ 30:1
  • +പുറ 26:36

സൂചികകൾ

  • ഗവേഷണസഹായി

    പഠനസഹായി—പരാമർശങ്ങൾ, 10/2020, പേ. 1-2

പുറപ്പാട്‌ 40:6

ഒത്തുവാക്യങ്ങള്‍

  • +പുറ 38:1

പുറപ്പാട്‌ 40:7

ഒത്തുവാക്യങ്ങള്‍

  • +പുറ 30:18

പുറപ്പാട്‌ 40:8

അടിക്കുറിപ്പുകള്‍

  • *

    അഥവാ “തിരശ്ശീല.”

ഒത്തുവാക്യങ്ങള്‍

  • +പുറ 27:9
  • +പുറ 27:16; 38:18

പുറപ്പാട്‌ 40:9

ഒത്തുവാക്യങ്ങള്‍

  • +പുറ 30:23-25
  • +ലേവ 8:10; സംഖ 7:1

പുറപ്പാട്‌ 40:10

ഒത്തുവാക്യങ്ങള്‍

  • +പുറ 29:36, 37; ലേവ 8:11

പുറപ്പാട്‌ 40:12

ഒത്തുവാക്യങ്ങള്‍

  • +ലേവ 8:6

പുറപ്പാട്‌ 40:13

ഒത്തുവാക്യങ്ങള്‍

  • +പുറ 29:5; ലേവ 8:7
  • +ലേവ 8:12; സങ്ക 133:2

പുറപ്പാട്‌ 40:14

ഒത്തുവാക്യങ്ങള്‍

  • +ലേവ 8:13

പുറപ്പാട്‌ 40:15

ഒത്തുവാക്യങ്ങള്‍

  • +ലേവ 8:30
  • +എബ്ര 7:11

പുറപ്പാട്‌ 40:16

ഒത്തുവാക്യങ്ങള്‍

  • +പുറ 39:43; ആവ 4:2

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/15/1995, പേ. 12-13

പുറപ്പാട്‌ 40:17

ഒത്തുവാക്യങ്ങള്‍

  • +സംഖ 7:1; 9:15

പുറപ്പാട്‌ 40:18

ഒത്തുവാക്യങ്ങള്‍

  • +പുറ 36:24
  • +പുറ 26:15
  • +പുറ 36:31

പുറപ്പാട്‌ 40:19

ഒത്തുവാക്യങ്ങള്‍

  • +പുറ 26:7
  • +പുറ 26:14

പുറപ്പാട്‌ 40:20

ഒത്തുവാക്യങ്ങള്‍

  • +പുറ 31:18
  • +പുറ 25:22; 37:1
  • +പുറ 37:4; 1രാജ 8:8
  • +പുറ 37:6; 1ദിന 28:11
  • +ലേവ 16:2

പുറപ്പാട്‌ 40:21

ഒത്തുവാക്യങ്ങള്‍

  • +പുറ 36:35; എബ്ര 10:19, 20
  • +എബ്ര 9:3

പുറപ്പാട്‌ 40:22

ഒത്തുവാക്യങ്ങള്‍

  • +പുറ 37:10; എബ്ര 9:2

പുറപ്പാട്‌ 40:23

ഒത്തുവാക്യങ്ങള്‍

  • +പുറ 25:30; മത്ത 12:4

പുറപ്പാട്‌ 40:24

ഒത്തുവാക്യങ്ങള്‍

  • +പുറ 37:17

പുറപ്പാട്‌ 40:25

ഒത്തുവാക്യങ്ങള്‍

  • +പുറ 25:37; 37:23

പുറപ്പാട്‌ 40:26

ഒത്തുവാക്യങ്ങള്‍

  • +പുറ 30:1; 37:25

പുറപ്പാട്‌ 40:27

ഒത്തുവാക്യങ്ങള്‍

  • +പുറ 30:34, 35
  • +പുറ 30:7

പുറപ്പാട്‌ 40:28

അടിക്കുറിപ്പുകള്‍

  • *

    അഥവാ “തിരശ്ശീല.”

ഒത്തുവാക്യങ്ങള്‍

  • +പുറ 26:36; 36:37

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    1/15/2000, പേ. 15

പുറപ്പാട്‌ 40:29

ഒത്തുവാക്യങ്ങള്‍

  • +പുറ 29:38
  • +പുറ 38:1

പുറപ്പാട്‌ 40:30

ഒത്തുവാക്യങ്ങള്‍

  • +പുറ 30:18

പുറപ്പാട്‌ 40:32

ഒത്തുവാക്യങ്ങള്‍

  • +പുറ 30:18, 19

പുറപ്പാട്‌ 40:33

അടിക്കുറിപ്പുകള്‍

  • *

    അഥവാ “തിരശ്ശീലയും.”

ഒത്തുവാക്യങ്ങള്‍

  • +പുറ 27:9; 38:9
  • +പുറ 38:18

പുറപ്പാട്‌ 40:34

ഒത്തുവാക്യങ്ങള്‍

  • +സംഖ 9:15; വെളി 15:8

പുറപ്പാട്‌ 40:35

ഒത്തുവാക്യങ്ങള്‍

  • +2ദിന 5:14

പുറപ്പാട്‌ 40:36

ഒത്തുവാക്യങ്ങള്‍

  • +സംഖ 10:11; നെഹ 9:19

പുറപ്പാട്‌ 40:37

ഒത്തുവാക്യങ്ങള്‍

  • +സംഖ 9:17, 22

പുറപ്പാട്‌ 40:38

ഒത്തുവാക്യങ്ങള്‍

  • +പുറ 13:21; സംഖ 9:16; സങ്ക 78:14

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

പുറ. 40:2സംഖ 7:1
പുറ. 40:3പുറ 25:21
പുറ. 40:3സംഖ 4:5; എബ്ര 9:3
പുറ. 40:4പുറ 26:35
പുറ. 40:4പുറ 25:31; എബ്ര 9:2
പുറ. 40:4പുറ 25:37
പുറ. 40:5പുറ 30:1
പുറ. 40:5പുറ 26:36
പുറ. 40:6പുറ 38:1
പുറ. 40:7പുറ 30:18
പുറ. 40:8പുറ 27:9
പുറ. 40:8പുറ 27:16; 38:18
പുറ. 40:9പുറ 30:23-25
പുറ. 40:9ലേവ 8:10; സംഖ 7:1
പുറ. 40:10പുറ 29:36, 37; ലേവ 8:11
പുറ. 40:12ലേവ 8:6
പുറ. 40:13പുറ 29:5; ലേവ 8:7
പുറ. 40:13ലേവ 8:12; സങ്ക 133:2
പുറ. 40:14ലേവ 8:13
പുറ. 40:15ലേവ 8:30
പുറ. 40:15എബ്ര 7:11
പുറ. 40:16പുറ 39:43; ആവ 4:2
പുറ. 40:17സംഖ 7:1; 9:15
പുറ. 40:18പുറ 36:24
പുറ. 40:18പുറ 26:15
പുറ. 40:18പുറ 36:31
പുറ. 40:19പുറ 26:7
പുറ. 40:19പുറ 26:14
പുറ. 40:20പുറ 31:18
പുറ. 40:20പുറ 25:22; 37:1
പുറ. 40:20പുറ 37:4; 1രാജ 8:8
പുറ. 40:20പുറ 37:6; 1ദിന 28:11
പുറ. 40:20ലേവ 16:2
പുറ. 40:21പുറ 36:35; എബ്ര 10:19, 20
പുറ. 40:21എബ്ര 9:3
പുറ. 40:22പുറ 37:10; എബ്ര 9:2
പുറ. 40:23പുറ 25:30; മത്ത 12:4
പുറ. 40:24പുറ 37:17
പുറ. 40:25പുറ 25:37; 37:23
പുറ. 40:26പുറ 30:1; 37:25
പുറ. 40:27പുറ 30:34, 35
പുറ. 40:27പുറ 30:7
പുറ. 40:28പുറ 26:36; 36:37
പുറ. 40:29പുറ 29:38
പുറ. 40:29പുറ 38:1
പുറ. 40:30പുറ 30:18
പുറ. 40:32പുറ 30:18, 19
പുറ. 40:33പുറ 27:9; 38:9
പുറ. 40:33പുറ 38:18
പുറ. 40:34സംഖ 9:15; വെളി 15:8
പുറ. 40:352ദിന 5:14
പുറ. 40:36സംഖ 10:11; നെഹ 9:19
പുറ. 40:37സംഖ 9:17, 22
പുറ. 40:38പുറ 13:21; സംഖ 9:16; സങ്ക 78:14
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
  • 27
  • 28
  • 29
  • 30
  • 31
  • 32
  • 33
  • 34
  • 35
  • 36
  • 37
  • 38
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
പുറപ്പാട്‌ 40:1-38

പുറപ്പാട്‌

40 പിന്നെ യഹോവ മോശയോടു പറഞ്ഞു: 2 “ഒന്നാം മാസം ഒന്നാം ദിവസം നീ സാന്നിധ്യകൂടാരമായ വിശുദ്ധകൂടാരം സ്ഥാപിക്കണം.+ 3 സാക്ഷ്യപ്പെട്ടകം+ അതിനുള്ളിൽ വെച്ച്‌ അതു തിരശ്ശീലകൊണ്ട്‌+ മറച്ച്‌ വേർതിരിക്കുക. 4 മേശ+ ഉള്ളിൽ കൊണ്ടുവന്ന്‌ അതിന്റെ സാധനങ്ങൾ അതിൽ ക്രമീകരിക്കണം. തണ്ടുവിളക്കും+ കൊണ്ടുവന്ന്‌ അതിന്റെ ദീപങ്ങൾ+ കത്തിക്കണം. 5 തുടർന്ന്‌, സുഗന്ധക്കൂട്ട്‌ അർപ്പിക്കാനുള്ള സ്വർണയാഗപീഠം+ സാക്ഷ്യപ്പെട്ടകത്തിനു മുന്നിൽ വെക്കുക. വിശുദ്ധകൂടാരത്തിന്റെ പ്രവേശനകവാടത്തിൽ ഇടാനുള്ള യവനിക*+ യഥാസ്ഥാനത്ത്‌ തൂക്കുകയും വേണം.

6 “സാന്നിധ്യകൂടാരമായ വിശുദ്ധകൂടാരത്തിന്റെ പ്രവേശനകവാടത്തിനു മുന്നിൽ ദഹനയാഗത്തിനുള്ള യാഗപീഠം+ വെക്കണം. 7 യാഗപീഠത്തിനും സാന്നിധ്യകൂടാരത്തിനും ഇടയിൽ, വെള്ളം വെക്കാനുള്ള പാത്രം വെച്ചിട്ട്‌ അതിൽ വെള്ളം ഒഴിക്കുക.+ 8 പിന്നെ, ചുറ്റും മുറ്റം+ വേർതിരിച്ച്‌ മുറ്റത്തിന്റെ പ്രവേശനകവാടത്തിൽ അതിന്റെ യവനിക*+ തൂക്കണം. 9 അടുത്തതായി, അഭിഷേകതൈലം+ എടുത്ത്‌ വിശുദ്ധകൂടാരവും അതിലുള്ള എല്ലാ വസ്‌തുക്കളും അഭിഷേകം ചെയ്‌ത്‌+ അതും അതിന്റെ എല്ലാ ഉപകരണങ്ങളും വിശുദ്ധീകരിക്കുക. അങ്ങനെ, അതു വിശുദ്ധമായിത്തീരും. 10 ദഹനയാഗത്തിനുള്ള യാഗപീഠവും അതിന്റെ എല്ലാ ഉപകരണങ്ങളും അഭിഷേകം ചെയ്‌ത്‌ യാഗപീഠം വിശുദ്ധീകരിക്കണം. അങ്ങനെ, അത്‌ ഏറ്റവും വിശുദ്ധമായ ഒരു യാഗപീഠമാകും.+ 11 കൂടാതെ, വെള്ളം വെക്കാനുള്ള പാത്രവും അതിന്റെ താങ്ങും അഭിഷേകം ചെയ്‌ത്‌ വിശുദ്ധീകരിക്കണം.

12 “പിന്നെ അഹരോനെയും പുത്രന്മാരെയും സാന്നിധ്യകൂടാരത്തിന്റെ പ്രവേശനകവാടത്തിന്‌ അടുത്തേക്കു കൊണ്ടുവന്ന്‌ അവരെ വെള്ളംകൊണ്ട്‌ കഴുകുക.+ 13 നീ അഹരോനെ വിശുദ്ധവസ്‌ത്രങ്ങൾ+ ധരിപ്പിച്ച്‌ അഭിഷേകം ചെയ്‌ത്‌+ വിശുദ്ധീകരിക്കണം. അവൻ എനിക്കു പുരോഹിതശുശ്രൂഷ ചെയ്യും. 14 അതിനു ശേഷം അവന്റെ പുത്രന്മാരെ കൊണ്ടുവന്ന്‌ അവരെ നീളൻ കുപ്പായം ധരിപ്പിക്കുക.+ 15 അവരുടെ അപ്പനെ അഭിഷേകം ചെയ്‌തതുപോലെതന്നെ നീ അവരെയും അഭിഷേകം ചെയ്യണം.+ അങ്ങനെ, അവർ എനിക്കു പുരോഹിതശുശ്രൂഷ ചെയ്യും. അവരുടെ വരുംതലമുറകളിൽ അവരുടെ പൗരോഹിത്യം+ നിലനിന്നുപോകാനും ഈ അഭിഷേകം ഉതകും.”

16 യഹോവ കല്‌പിച്ചതുപോലെയെല്ലാം മോശ ചെയ്‌തു.+ അങ്ങനെതന്നെ ചെയ്‌തു.

17 അങ്ങനെ രണ്ടാം വർഷം ഒന്നാം മാസം ഒന്നാം ദിവസംതന്നെ വിശുദ്ധകൂടാരം സ്ഥാപിച്ചു.+ 18 അതിനുവേണ്ടി മോശ, അതിന്റെ ചുവടുകൾ+ നിലത്ത്‌ വെച്ച്‌ ചട്ടങ്ങൾ+ പിടിപ്പിച്ച്‌ കഴകൾ+ ഇട്ടു. അതിന്റെ തൂണുകളും ഉറപ്പിച്ചു. 19 വിശുദ്ധകൂടാരത്തിനു മുകളിൽ അതിന്റെ ആവരണം+ വിരിച്ചു. ഈ ആവരണത്തിനു മീതെ അടുത്ത ആവരണവും+ വിരിച്ചു. യഹോവ മോശയോടു കല്‌പിച്ചതുപോലെതന്നെ.

20 അതിനു ശേഷം, ‘സാക്ഷ്യം’+ എടുത്ത്‌ പെട്ടകത്തിനുള്ളിൽ+ വെച്ചിട്ട്‌ പെട്ടകത്തിനു തണ്ടുകൾ+ ഇട്ടു. എന്നിട്ട്‌, മൂടി+ പെട്ടകത്തിന്റെ മുകളിൽ വെച്ചു.+ 21 പെട്ടകം വിശുദ്ധകൂടാരത്തിനുള്ളിൽ കൊണ്ടുവന്നു. മറയ്‌ക്കാനുള്ള തിരശ്ശീല+ യഥാസ്ഥാനത്ത്‌ തൂക്കി സാക്ഷ്യപ്പെട്ടകം മറച്ച്‌ വേർതിരിച്ചു,+ യഹോവ മോശയോടു കല്‌പിച്ചതുപോലെതന്നെ.

22 അടുത്തതായി മേശ,+ സാന്നിധ്യകൂടാരമായ വിശുദ്ധകൂടാരത്തിൽ, വടക്കുഭാഗത്ത്‌ തിരശ്ശീലയുടെ വെളിയിൽ വെച്ചു. 23 എന്നിട്ട്‌ അതിൽ യഹോവയുടെ മുമ്പാകെ അപ്പം+ നിരയായി അടുക്കിവെച്ചു, യഹോവ മോശയോടു കല്‌പിച്ചതുപോലെതന്നെ.

24 തണ്ടുവിളക്ക്‌,+ സാന്നിധ്യകൂടാരമായ വിശുദ്ധകൂടാരത്തിൽ, തെക്കുവശത്ത്‌ മേശയുടെ മുന്നിൽ വെച്ചു. 25 യഹോവയുടെ മുമ്പാകെ മോശ ദീപങ്ങൾ+ കത്തിച്ചു, യഹോവ കല്‌പിച്ചതുപോലെതന്നെ.

26 അടുത്തതായി സ്വർണയാഗപീഠം+ സാന്നിധ്യകൂടാരത്തിൽ തിരശ്ശീലയുടെ മുന്നിൽ വെച്ചു. 27 സുഗന്ധദ്രവ്യം+ പുകയ്‌ക്കേണ്ടിയിരുന്നത്‌+ അതിലായിരുന്നു, യഹോവ മോശയോടു കല്‌പിച്ചതുപോലെതന്നെ.

28 പിന്നെ വിശുദ്ധകൂടാരത്തിന്റെ പ്രവേശനകവാടത്തിൽ ഇടാനുള്ള യവനിക*+ യഥാസ്ഥാനത്ത്‌ തൂക്കി.

29 ദഹനയാഗവും+ ധാന്യയാഗവും അർപ്പിക്കാനുള്ള ദഹനയാഗത്തിന്റെ യാഗപീഠം+ മോശ സാന്നിധ്യകൂടാരമായ വിശുദ്ധകൂടാരത്തിന്റെ വാതിൽക്കൽ വെച്ചു, യഹോവ കല്‌പിച്ചതുപോലെതന്നെ.

30 പിന്നെ കഴുകാനുള്ള വെള്ളം വെക്കുന്ന പാത്രം സാന്നിധ്യകൂടാരത്തിനും യാഗപീഠത്തിനും ഇടയിൽ വെച്ചിട്ട്‌ അതിൽ വെള്ളം ഒഴിച്ചു.+ 31 മോശയും അഹരോനും അഹരോന്റെ പുത്രന്മാരും അവിടെ ചെന്ന്‌ കൈകാലുകൾ കഴുകി. 32 അവർ സാന്നിധ്യകൂടാരത്തിൽ കടക്കുകയോ യാഗപീഠത്തെ സമീപിക്കുകയോ ചെയ്യുമ്പോഴെല്ലാം ഇങ്ങനെ കഴുകുമായിരുന്നു,+ യഹോവ മോശയോടു കല്‌പിച്ചതുപോലെതന്നെ.

33 ഒടുവിൽ, വിശുദ്ധകൂടാരത്തിനും യാഗപീഠത്തിനും ചുറ്റുമായി മുറ്റം+ വേർതിരിച്ചു. മുറ്റത്തിന്റെ പ്രവേശനകവാടത്തിലിടാനുള്ള യവനികയും* തൂക്കി.+

അങ്ങനെ, മോശ പണി പൂർത്തിയാക്കി. 34 അപ്പോൾ, മേഘം സാന്നിധ്യകൂടാരത്തെ മൂടാൻതുടങ്ങി, യഹോവയുടെ തേജസ്സു വിശുദ്ധകൂടാരത്തിൽ നിറഞ്ഞു.+ 35 മേഘം സാന്നിധ്യകൂടാരത്തിന്മേൽത്തന്നെ നിന്നിരുന്നതുകൊണ്ട്‌ മോശയ്‌ക്ക്‌ അതിനുള്ളിൽ കടക്കാൻ കഴിഞ്ഞില്ല. യഹോവയുടെ തേജസ്സു വിശുദ്ധകൂടാരത്തിൽ നിറഞ്ഞിരുന്നു.+

36 മേഘം വിശുദ്ധകൂടാരത്തിൽനിന്ന്‌ ഉയരുമ്പോൾ ഇസ്രായേല്യർ കൂടാരം അഴിച്ച്‌ യാത്ര പുറപ്പെടും. യാത്രയുടെ എല്ലാ ഘട്ടങ്ങളിലും അവർ ഇങ്ങനെ ചെയ്‌തിരുന്നു.+ 37 എന്നാൽ, മേഘം ഉയർന്നില്ലെങ്കിൽ, അത്‌ ഉയരുന്ന ദിവസംവരെ അവർ യാത്ര പുറപ്പെടില്ലായിരുന്നു.+ 38 കാരണം, യാത്രയുടെ എല്ലാ ഘട്ടങ്ങളിലും ഇസ്രായേൽഗൃഹത്തിനു കാണാവുന്ന വിധത്തിൽ, വിശുദ്ധകൂടാരത്തിന്മേൽ പകൽസമയത്ത്‌ യഹോവയുടെ മേഘവും രാത്രിയിൽ അഗ്നിയും നിന്നിരുന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക