വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 15
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

പുറപ്പാട്‌ ഉള്ളടക്കം

      • മോശയും ഇസ്രായേല്യരും ജയഗീതം ആലപിക്കുന്നു (1-19)

      • മിര്യാം ഗാനത്തിനു പ്രതിഗാനം പാടുന്നു (20, 21)

      • കയ്‌പുവെള്ളം മധുരമുള്ളതാക്കുന്നു (22-27)

പുറപ്പാട്‌ 15:1

ഒത്തുവാക്യങ്ങള്‍

  • +ന്യായ 5:1; 2ശമു 22:1; വെളി 15:3
  • +പുറ 9:16; 18:10, 11; സങ്ക 106:11, 12
  • +പുറ 15:21; സങ്ക 136:15

സൂചികകൾ

  • ഗവേഷണസഹായി

    ‘നിശ്വസ്‌തം’, പേ. 22

പുറപ്പാട്‌ 15:2

അടിക്കുറിപ്പുകള്‍

  • *

    യഹോവ എന്ന പേരിന്റെ ഹ്രസ്വരൂപമാണ്‌ “യാഹ്‌.”

ഒത്തുവാക്യങ്ങള്‍

  • +യശ 12:2
  • +2ശമു 22:47; യശ 25:1
  • +പുറ 3:15
  • +സങ്ക 83:18; 148:13

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    10/15/1995, പേ. 10-11

പുറപ്പാട്‌ 15:3

ഒത്തുവാക്യങ്ങള്‍

  • +സങ്ക 24:8
  • +പുറ 6:3; യശ 42:8

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    10/15/1995, പേ. 11

പുറപ്പാട്‌ 15:4

ഒത്തുവാക്യങ്ങള്‍

  • +പുറ 14:27
  • +പുറ 14:6, 7

പുറപ്പാട്‌ 15:5

ഒത്തുവാക്യങ്ങള്‍

  • +നെഹ 9:10, 11

പുറപ്പാട്‌ 15:6

ഒത്തുവാക്യങ്ങള്‍

  • +സങ്ക 60:5; 89:13

പുറപ്പാട്‌ 15:7

ഒത്തുവാക്യങ്ങള്‍

  • +യശ 37:23

പുറപ്പാട്‌ 15:8

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    3/15/2004, പേ. 26

പുറപ്പാട്‌ 15:9

ഒത്തുവാക്യങ്ങള്‍

  • +പുറ 14:5, 9

പുറപ്പാട്‌ 15:10

ഒത്തുവാക്യങ്ങള്‍

  • +പുറ 14:21, 28

പുറപ്പാട്‌ 15:11

ഒത്തുവാക്യങ്ങള്‍

  • +ആവ 3:24; 2ശമു 7:22
  • +യശ 6:3
  • +പുറ 11:9

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    12/2021, പേ. 3

    വീക്ഷാഗോപുരം,

    10/15/1995, പേ. 11-12

പുറപ്പാട്‌ 15:12

ഒത്തുവാക്യങ്ങള്‍

  • +സങ്ക 78:53; എബ്ര 11:29

പുറപ്പാട്‌ 15:13

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “വീണ്ടെടുത്ത.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 106:10

സൂചികകൾ

  • ഗവേഷണസഹായി

    യഹോവയോട്‌ അടുത്തുചെല്ലുവിൻ, പേ. 285

പുറപ്പാട്‌ 15:14

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “പ്രസവവേദന.”

ഒത്തുവാക്യങ്ങള്‍

  • +സംഖ 14:13, 14

പുറപ്പാട്‌ 15:15

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ഷെയ്‌ഖുമാർ.” ഇവർ ഗോത്രാധിപന്മാരായിരുന്നു.

  • *

    അഥവാ “സ്വേച്ഛാധികാരികളെ.”

ഒത്തുവാക്യങ്ങള്‍

  • +സംഖ 22:1, 3
  • +യോശ 2:9-11; 5:1

പുറപ്പാട്‌ 15:16

ഒത്തുവാക്യങ്ങള്‍

  • +ആവ 11:25
  • +2ശമു 7:23; യശ 43:1
  • +സംഖ 20:14, 17; 21:21, 22

പുറപ്പാട്‌ 15:17

ഒത്തുവാക്യങ്ങള്‍

  • +സങ്ക 80:8

പുറപ്പാട്‌ 15:18

ഒത്തുവാക്യങ്ങള്‍

  • +സങ്ക 10:16

പുറപ്പാട്‌ 15:19

ഒത്തുവാക്യങ്ങള്‍

  • +പുറ 14:23
  • +പുറ 14:28
  • +പുറ 14:22

പുറപ്പാട്‌ 15:21

ഒത്തുവാക്യങ്ങള്‍

  • +പുറ 9:16; 18:11
  • +പുറ 14:27, 28; സങ്ക 106:11, 12

സൂചികകൾ

  • ഗവേഷണസഹായി

    പഠനസഹായി—പരാമർശങ്ങൾ, 8/2020, പേ. 1

പുറപ്പാട്‌ 15:23

അടിക്കുറിപ്പുകള്‍

  • *

    അർഥം: “കയ്‌പ്‌.”

ഒത്തുവാക്യങ്ങള്‍

  • +സംഖ 33:8

സൂചികകൾ

  • ഗവേഷണസഹായി

    ‘നിശ്വസ്‌തം’, പേ. 20

പുറപ്പാട്‌ 15:24

ഒത്തുവാക്യങ്ങള്‍

  • +പുറ 16:2, 3; 17:3; 1കൊ 10:6, 10

പുറപ്പാട്‌ 15:25

ഒത്തുവാക്യങ്ങള്‍

  • +പുറ 17:4
  • +പുറ 16:4; ആവ 8:2

പുറപ്പാട്‌ 15:26

ഒത്തുവാക്യങ്ങള്‍

  • +ആവ 28:1
  • +ആവ 7:12, 15
  • +പുറ 23:25; സങ്ക 103:3

പുറപ്പാട്‌ 15:27

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    10/2023, പേ. 30

    ‘നിശ്വസ്‌തം’, പേ. 20

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

പുറ. 15:1ന്യായ 5:1; 2ശമു 22:1; വെളി 15:3
പുറ. 15:1പുറ 9:16; 18:10, 11; സങ്ക 106:11, 12
പുറ. 15:1പുറ 15:21; സങ്ക 136:15
പുറ. 15:2യശ 12:2
പുറ. 15:22ശമു 22:47; യശ 25:1
പുറ. 15:2പുറ 3:15
പുറ. 15:2സങ്ക 83:18; 148:13
പുറ. 15:3സങ്ക 24:8
പുറ. 15:3പുറ 6:3; യശ 42:8
പുറ. 15:4പുറ 14:27
പുറ. 15:4പുറ 14:6, 7
പുറ. 15:5നെഹ 9:10, 11
പുറ. 15:6സങ്ക 60:5; 89:13
പുറ. 15:7യശ 37:23
പുറ. 15:9പുറ 14:5, 9
പുറ. 15:10പുറ 14:21, 28
പുറ. 15:11ആവ 3:24; 2ശമു 7:22
പുറ. 15:11യശ 6:3
പുറ. 15:11പുറ 11:9
പുറ. 15:12സങ്ക 78:53; എബ്ര 11:29
പുറ. 15:13സങ്ക 106:10
പുറ. 15:14സംഖ 14:13, 14
പുറ. 15:15സംഖ 22:1, 3
പുറ. 15:15യോശ 2:9-11; 5:1
പുറ. 15:16ആവ 11:25
പുറ. 15:162ശമു 7:23; യശ 43:1
പുറ. 15:16സംഖ 20:14, 17; 21:21, 22
പുറ. 15:17സങ്ക 80:8
പുറ. 15:18സങ്ക 10:16
പുറ. 15:19പുറ 14:23
പുറ. 15:19പുറ 14:28
പുറ. 15:19പുറ 14:22
പുറ. 15:21പുറ 9:16; 18:11
പുറ. 15:21പുറ 14:27, 28; സങ്ക 106:11, 12
പുറ. 15:23സംഖ 33:8
പുറ. 15:24പുറ 16:2, 3; 17:3; 1കൊ 10:6, 10
പുറ. 15:25പുറ 17:4
പുറ. 15:25പുറ 16:4; ആവ 8:2
പുറ. 15:26ആവ 28:1
പുറ. 15:26ആവ 7:12, 15
പുറ. 15:26പുറ 23:25; സങ്ക 103:3
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
  • 27
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
പുറപ്പാട്‌ 15:1-27

പുറപ്പാട്‌

15 മോശയും ഇസ്രായേല്യരും അപ്പോൾ യഹോവയെ സ്‌തുതിച്ച്‌ ഈ പാട്ടു പാടി:+

“ഞാൻ യഹോവയെ പാടി സ്‌തുതിക്കട്ടെ. ദൈവം മഹോന്നതനായല്ലോ.+

കുതിരയെയും കുതിരക്കാരനെയും ദൈവം കടലിലേക്കു ചുഴറ്റി എറിഞ്ഞു.+

 2 യാഹ്‌* എന്റെ ശക്തിയും ബലവും. കാരണം ദൈവം എനിക്കു രക്ഷയായിരിക്കുന്നു.+

ഇതാണ്‌ എന്റെ ദൈവം, ഞാൻ ദൈവത്തെ സ്‌തുതിക്കും;+ എന്റെ പിതാവിൻദൈവം,+ ഞാൻ ദൈവത്തെ വാഴ്‌ത്തും.+

 3 യഹോവ യുദ്ധവീരൻ.+ യഹോവ എന്നല്ലോ തിരുനാമം.+

 4 ഫറവോന്റെ രഥങ്ങളെയും സൈന്യത്തെയും ദൈവം കടലിൽ എറിഞ്ഞു.+

ഫറവോന്റെ വീരയോദ്ധാക്കൾ ചെങ്കടലിൽ താണുപോയി.+

 5 ആർത്തിരമ്പി വന്ന വെള്ളം അവരെ മൂടി. ആഴങ്ങളിലേക്ക്‌ ഒരു കല്ലുകണക്കെ അവർ ആണ്ടുപോയി.+

 6 യഹോവേ, അങ്ങയുടെ വലങ്കൈ മഹാശക്തിയുള്ളത്‌.+

യഹോവേ, അങ്ങയുടെ വലങ്കൈക്കു ശത്രുക്കളെ തകർക്കാനാകും.

 7 അങ്ങയ്‌ക്കെതിരെ എഴുന്നേൽക്കുന്നവരെ അങ്ങയുടെ ശ്രേഷ്‌ഠമാഹാത്മ്യത്തിൽ അങ്ങ്‌ തകർക്കും.+

അങ്ങ്‌ കോപാഗ്നി അയയ്‌ക്കുന്നു. അത്‌ അവരെ വയ്‌ക്കോൽ എന്നപോലെ തിന്നുകളയുന്നു.

 8 അങ്ങയുടെ മൂക്കിൽനിന്നുള്ള ഒരു നിശ്വാസത്താൽ വെള്ളം ധാരാളമായി ഒന്നിച്ചുകൂടി.

അണതീർത്തതുപോലെ പ്രളയജലം നിശ്ചലമായി നിന്നു.

ഇളകിമറിയുന്ന വെള്ളം സാഗരഹൃദയത്തിൽ ഉറഞ്ഞുപോയി.

 9 ശത്രു പറഞ്ഞു: ‘ഞാൻ അവരെ പിന്തുടർന്ന്‌ പിടികൂടും!

എനിക്കു തൃപ്‌തിയാകുംവരെ ഞാൻ കൊള്ളമുതൽ പങ്കിടും!

ഞാൻ എന്റെ വാൾ ഊരും! എന്റെ കൈ അവരെ കീഴടക്കും!’+

10 എന്നാൽ അങ്ങ്‌ ശ്വാസം അയച്ചപ്പോൾ കടൽ അവരെ മൂടി.+

ഈയംകണക്കെ അവർ പെരുവെള്ളത്തിൽ മുങ്ങിത്താണു.

11 യഹോവേ, ദൈവങ്ങളിൽ അങ്ങയ്‌ക്കു തുല്യനായി ആരുണ്ട്‌?+

വിശുദ്ധിയിൽ അതിശ്രേഷ്‌ഠനായ അങ്ങയെപ്പോലെ ആരുണ്ട്‌?+

അങ്ങ്‌ ഭയാദരവോടെയുള്ള സ്‌തുതിക്ക്‌ അർഹനും അത്ഭുതങ്ങൾ പ്രവർത്തിക്കുന്നവനും അല്ലോ.+

12 അങ്ങ്‌ വലങ്കൈ നീട്ടി. ഭൂമി അവരെ വിഴുങ്ങിക്കളഞ്ഞു.+

13 അങ്ങ്‌ മോചിപ്പിച്ച* ജനത്തെ+ അചഞ്ചലസ്‌നേഹത്തോടെ അങ്ങ്‌ നയിച്ചിരിക്കുന്നു.

സ്വന്തം ശക്തിയാൽ അങ്ങ്‌ അവരെ അങ്ങയുടെ വിശുദ്ധനിവാസത്തിലേക്കു നയിക്കും.

14 ജനതകൾ കേൾക്കട്ടെ;+ അവർ പേടിച്ചുവിറയ്‌ക്കും.

അതിവേദന* ഫെലിസ്‌ത്യനിവാസികളെ പിടികൂടും.

15 അപ്പോൾ ഏദോമിലെ പ്രഭുക്കന്മാർ* ഭയചകിതരാകും.

മോവാബിലെ പ്രബലഭരണാധികാരികളെ* പരിഭ്രമം പിടികൂടും.+

കനാൻനിവാസികളുടെ ധൈര്യം ക്ഷയിച്ചുപോകും.+

16 ഭയവും ഭീതിയും അവരുടെ മേൽ വീഴും.+

യഹോവേ, അങ്ങയുടെ ജനം കടന്നുപോകുംവരെ,

അങ്ങ്‌ ഉളവാക്കിയ ജനം+ കടന്നുപോകുംവരെ,+

അങ്ങയുടെ കൈയുടെ മാഹാത്മ്യത്താൽ അവർ കല്ലുപോലെ നിശ്ചലരാകും.

17 അങ്ങ്‌ അവരെ കൊണ്ടുവന്ന്‌ അങ്ങയുടെ അവകാശപർവതത്തിൽ നടും.+

യഹോവേ, അങ്ങയുടെ നിവാസത്തിനായി അങ്ങ്‌ നിശ്ചയിച്ച്‌ ഒരുക്കിയ സ്ഥലത്ത്‌,

യഹോവേ, അങ്ങയുടെ കരങ്ങൾ സ്ഥാപിച്ച ഒരു വിശുദ്ധസ്ഥലത്തുതന്നെ.

18 യഹോവ എന്നുമെന്നേക്കും രാജാവായി വാഴും.+

19 ഫറവോന്റെ കുതിരകൾ ചെന്നപ്പോൾ, യുദ്ധരഥങ്ങളോടും കുതിരപ്പടയാളികളോടും കൂടെ അവ കടലിലേക്കു ചെന്നപ്പോൾ,+

യഹോവ കടലിലെ വെള്ളം അവരുടെ മേൽ മടക്കിവരുത്തി.+

ഇസ്രായേൽ ജനമോ കടലിനു മധ്യേ, ഉണങ്ങിയ നിലത്തുകൂടി നടന്നുപോയി.”+

20 അപ്പോൾ അഹരോന്റെ സഹോദരി മിര്യാം എന്ന പ്രവാചിക ഒരു തപ്പു കൈയിൽ എടുത്തു. സ്‌ത്രീകളെല്ലാം തപ്പു കൊട്ടി നൃത്തച്ചുവടുകളോടെ മിര്യാമിനെ അനുഗമിച്ചു. 21 മിര്യാം പുരുഷന്മാരുടെ ഗാനത്തിനു പ്രതിഗാനമായി പാടിയത്‌:

“യഹോവയെ പാടി സ്‌തുതിക്കുവിൻ. കാരണം നമ്മുടെ ദൈവം മഹോന്നതനായിരിക്കുന്നു.+

കുതിരയെയും കുതിരക്കാരനെയും കടലിലേക്കു ചുഴറ്റി എറിഞ്ഞിരിക്കുന്നു.”+

22 പിന്നീട്‌ മോശ ഇസ്രായേലിനെ ചെങ്കടലിങ്കൽനിന്ന്‌ നയിച്ച്‌ ശൂർ വിജനഭൂമിയിലേക്കു കൊണ്ടുപോയി. അവർ മൂന്നു ദിവസം ആ വിജനഭൂമിയിലൂടെ സഞ്ചരിച്ചിട്ടും എങ്ങും വെള്ളം കണ്ടെത്തിയില്ല. 23 അവസാനം അവർ മാറയിൽ* എത്തിച്ചേർന്നു.+ എന്നാൽ അവിടത്തെ വെള്ളം കയ്‌പുള്ളതായിരുന്നതുകൊണ്ട്‌ അതും അവർക്കു കുടിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ടാണ്‌ മോശ അതിനു മാറ എന്നു പേരിട്ടത്‌. 24 അപ്പോൾ ജനം, “ഞങ്ങൾ എന്തു കുടിക്കും” എന്നു പറഞ്ഞ്‌ മോശയ്‌ക്കെതിരെ പിറുപിറുത്തുതുടങ്ങി.+ 25 മോശ യഹോവയെ വിളിച്ചപേക്ഷിച്ചു.+ യഹോവ ഒരു ചെറിയ മരത്തിന്റെ അടുത്തേക്കു മോശയെ നയിച്ചു. മോശ അതു പിഴുത്‌ വെള്ളത്തിൽ എറിഞ്ഞപ്പോൾ വെള്ളം മധുരമുള്ളതായി.

അവിടെവെച്ച്‌ ദൈവം അവർക്കുവേണ്ടി ഒരു നിയമം ഉണ്ടാക്കി, ന്യായവിധിക്കുള്ള ഒരു മാനദണ്ഡവും വ്യവസ്ഥ ചെയ്‌തു. അവിടെയായിരിക്കെ ദൈവം അവരെ പരീക്ഷിച്ചു.+ 26 ദൈവം പറഞ്ഞു: “നിങ്ങളുടെ ദൈവമായ യഹോവയുടെ ശബ്ദം നിങ്ങൾ സൂക്ഷ്‌മമായി ശ്രദ്ധിക്കുകയും ദൈവമുമ്പാകെ ശരിയായ കാര്യങ്ങൾ ചെയ്യുകയും ദൈവത്തിന്റെ കല്‌പനകൾക്കു ചെവി കൊടുക്കുകയും ദൈവത്തിന്റെ ചട്ടങ്ങളെല്ലാം പാലിക്കുകയും+ ചെയ്യുന്നെങ്കിൽ ഈജിപ്‌തുകാർക്കു ഞാൻ വരുത്തിയ രോഗങ്ങളിൽ ഒന്നുപോലും നിങ്ങൾക്കു വരുത്തില്ല.+ കാരണം യഹോവ എന്ന ഞാൻ നിങ്ങളെ സുഖപ്പെടുത്തുന്നവനാണ്‌.”+

27 അതിനു ശേഷം അവർ ഏലീമിൽ എത്തി. അവിടെ 12 നീരുറവകളും 70 ഈന്തപ്പനകളും ഉണ്ടായിരുന്നു. അതുകൊണ്ട്‌ അവർ അവിടെ വെള്ളത്തിന്‌ അരികെ പാളയമടിച്ചു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക