അടിക്കുറിപ്പ്
a ഇക്കാലം കഴിഞ്ഞ് 60 വർഷമാകുന്നതിനുമുമ്പ് ഗിലെയാദ്യ പട്ടണങ്ങളിലൊന്നിൽ പാളയമിറങ്ങിയ അമ്മോന്യർ, തദ്ദേശവാസികളുടെയെല്ലാം വലങ്കണ്ണു ചൂഴ്‌ന്നെടുക്കുമെന്നു ഭീഷണിമുഴക്കി. കൊടുംക്രൂരതയ്‌ക്കു പേരുകേട്ടവരായിരുന്ന അവർ ഗിലെയാദിലെ ഗർഭിണികളെ പിളർന്നുകളഞ്ഞതായി പ്രവാചകനായ ആമോസ് പറയുകയുണ്ടായി.—1 ശമൂവേൽ 11:2; ആമോസ് 1:13.