അടിക്കുറിപ്പ്
c പൗലൊസിനു സംശയമുള്ളത് പണിയുന്നവന്റെ രക്ഷയിൽ അല്ല, മറിച്ച് പണിയുന്നവന്റെ “പ്രവൃത്തി”യുടെ രക്ഷയിൽ ആയിരുന്നു. പി.ഒ.സി. ബൈബിൾ ഈ വാക്യം ഇങ്ങനെ പരിഭാഷപ്പെടുത്തുന്നു: “ആരുടെ പണി നിലനില്ക്കുന്നുവോ അവൻ സമ്മാനിതനാകും. ആരുടെ പണി അഗ്നിക്കിരയാകുന്നുവോ അവൻ നഷ്ടം സഹിക്കേണ്ടി വരും; എങ്കിലും അഗ്നിയിലൂടെയെന്നവണ്ണം അവൻ രക്ഷ പ്രാപിക്കും.”